കലോത്സവമേളകളിൽ നിന്നും താൻ എന്നെന്നേക്കുമായി പിന്മാറുന്നു എന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ നിലപാടിൽ അദ്ദേഹത്തിന് തുറന്ന കത്തെഴുതിയിരിക്കുകയാണ് ആന്റിസൈബർ വിങ് സെക്രട്ടറി ജിജി നിക്സൺ. ബ്രിട്ടാസിനെയും അരുണിനെയും മുന്നിൽ നിർത്തി ഇസ്ലാം തുപ്പിയ കോഴിക്കോടൻ വിഷമേറ്റ് പഴയിടം കലോത്സവം ഊട്ടുപുരയിൽ നിന്നും പിന്മാറരുതെന്നും അദ്ദേഹത്തിന് പ്രൊട്ടക്ഷന് നൽകാൻ ആൻറി ടെററിസം സൈബർ വിങ്ങ് തയ്യാറാണെന്നും അവർ പറയുന്നു.
ആറു വർഷങ്ങൾ രണ്ടുകോടിലധികം കുട്ടികൾക്കും മുതിർന്നവർക്കും ഒരു കുറ്റവും പരാതിയും ഇല്ലാതെ ഭക്ഷണം വിളമ്പിയ അദ്ദേഹത്തെ മനപ്പൂർവ്വം അപമാനിച്ചതിൽ മനസ്സു മുറിഞ്ഞാണ് അദ്ദേഹം കലോത്സവത്തിലെ ഊട്ടുപുരയിൽ നിന്നും പിൻവാങ്ങിയതെങ്കിൽ ആ തീരുമാനം നല്ലതാണ്. 16 വർഷം ഭക്ഷണം വിളമ്പിയിട്ടും ഒരാൾക്ക് പോലും ഭക്ഷ്യവിഷബാധയേൽക്കാതെ തന്റെ ജോലി നിർവഹിച്ച ഒരാളെ അരുൺ എന്ന ചെറ്റയെ മുൻനിർത്തി കേരള വിദ്യാഭ്യാസ വകുപ്പ് മനപ്പൂർവ്വം അപമാനിച്ചതാണെങ്കിൽ ഇനിമുതൽ അവിടെ അദ്ദേഹം ഭക്ഷണം നൽകാതിരിക്കുന്നതാണ് നല്ലതെന്ന് അവര് പറയുന്നു.
പഴയിടം ഒരു നമ്പൂതിരി ആയതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ഈ ഗതി വന്നത്. അടുത്ത ഏതാനം വർഷങ്ങൾക്കുള്ളിൽ കേരളം ഒരു ഇസ്ലാമിക രാഷ്ട്രം ആകുമെന്ന് കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്ദൻ പറഞ്ഞത് വെറുതെയല്ല. മലപ്പുറം കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രമാക്കി ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നു എന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉയർന്നുവന്നിരിക്കുന്ന സാഹചര്യത്തിൽ വേണം ഈ ഭക്ഷണ വിവാദത്തെ നോക്കി കാണാനെന്ന് അവർ പറയുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് കേരളത്തിലെ ഹലാൽ ലോബിയാണ്. അതുകൊണ്ട് പഴയിടം എടുത്ത തീരുമാനം നല്ലതാണെന്നും അവർ പറയുന്നു.